കഠിന ഹൃദയനല്ല
ഞാന്‍
എന്നിട്ടും
വിളിപ്പേരു കല്ലുപ്പെന്നു.
എന്തിലും
അലിഞ്ഞു തീര്‍ന്നിട്ടും
നെഞ്ച് ഏറ്റിയത് കൊടും കയ്പ്.
അധികമാകരുത് ഒരുനുള്ളുപോലും
ചുമല്‍ ഏറ്റിയ വായ് വാക്കിലെല്ലാം
ആഴിയുടെ അഗാതത തന്നെ.
കൂട്ട്. കെ .എം.സുധീഷ്
Subscribe to:
Post Comments (Atom)
പണ്ട് കടയുടെ അകത്തു പോയിട്ട് പുറത്ത് വരാന്തയിൽ പോലും സ്ഥാനം കിട്ടാതെ നടക്കല്ലിൽ ഒരു ഉപ്പുചാക്കു കൊണ്ട് മൂടി, വെയിലും തണുപ്പുമേറ്റ് കിടന്നിരുന്ന പാവം കല്ലുപ്പിനെ ഇന്നു ഓർമ്മയിൽ പോലും കാണാനില്ല...
ReplyDeleteആശംസകൾ..
സത്യം!
ReplyDelete